ഓൺ ലൈൻ രോഗസൗഖ്യവുമായി എത്തിയ പാസ്റ്ററുടെ സെക്സ് ചാറ്റിംഗിനെതിരേ യുവതി പരാതി നൽകി .
പ്രശസ്ത രോശാന്തി ശിശ്രൂഷകനും കോട്ടയം പാക്കിൽ സ്ഥിതി ചെയ്യുന്ന ഫെയ്ത്ത് ബൈബിൾ തീയോളജിക്കൽ ബൈബിൾ കോളേജ് പ്രിൻസിപ്പലുമായ തോമസ് ജോണിനെതിരെയാണ് പരാതി.
ഇയാൾ മുക്കാഞ്ഞിരം സ്വദേശിയാണ് കേട്ടാൽ അറക്കുന്ന വൈകൃതമായ ഭാഷയിലുള്ള ഇയാളുടെ മെസഞ്ചറിൽ ഉള്ള ചാറ്റിംഗ് ചാറ്റിംഗിൻ്റെ സ്ക്രീൻ ഷോട്ട് ഉൾപ്പെടെ പുറത്തു വന്നു.
പാസ്റ്റർ തോമസ് ജോൺ അടിമാലി മന്നാക്കണ്ടം ചർച്ചിലെ പ്രധാന പാസ്റ്ററുമാണ്. നിരവധി തവണ ഇത്തരം രതിവൈകൃതങ്ങൾ പാസ്റ്റർ പലരോടും പറഞ്ഞതായി വിവരം ലഭിച്ചെങ്കിലും , പലരും പരാതി കൊടുത്തിട്ടില്ല.
പാസ്റ്ററിൻ്റെ വ്യത്യസ്ഥമായ ഓൺലൈൻ ലീലാവിലാസങ്ങളുടെ സ്ക്രീൻ ഷോട്ട് വായിക്കുന്നവർ മസാല പുസ്തകം വായിക്കുന്നത് പോലെയാണ്. പാതിരാത്രിയിലും പുലർച്ചെയുമാണ് പാസ്റ്റർ തോമസ് ജോണിന് ഞരമ്പ് രോഗം തുടങ്ങുന്നത്.
പലസ്തീകളോടും ഇയാൾ അപമര്യാദയായി പെരുമാറിയതായി ആക്ഷേപം ഉണ്ട് . പരാതി ഉണ്ടാകുമ്പോൾ പരാതിക്കാരായ സ്തീകളുടെ അടുക്കൽ ചെന്ന് കാലിൽ വീണ് ക്ഷമ ചോദിച്ച് തടിയൂരുകയാണ് പാസ്റ്ററുടെ സ്ഥിരം പരിപാടി. ഇയാൾ പ്രളയ സഹായ ഫണ്ട് മുക്കിയതായും ചിലർ ആക്ഷേപം ഉന്നയിച്ചു . ഇത്തരം സുവിശേഷകർ മാന്യമായി ഈ രംഗത്ത് പ്രവർത്തിക്കുന്നവരുടെ ശാപമാണ് .
കോട്ടയം സൈബർ സെൽ പരാതിയിൻന്മേൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
0 Comments